Play all audios:
You have {{content}} articles remaining Please Sign In for unlimited access, New to Manorama Online? Create Account ബാലരാമപുരം ∙ പിഎസ്‌സിയുടെ എഴുത്തുപരീക്ഷ നടന്ന ഇന്നലെയും ബാലരാമപുരത്ത്
രാവിലെയും വൈകിട്ടും വാഹന ഗതാഗതം കുരുങ്ങി. ഉച്ചയ്ക്കുശേഷം നടന്ന പരീക്ഷ എഴുതാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് കാറിലും ഇരുചക്ര വാഹനങ്ങളിലും ബസുകളിലും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്താൻ യാത്ര
തിരിച്ചവരാണ് കരമന–കളിയിക്കാവിള ദേശീയപാതയിലെ Sign in to continue reading ബാലരാമപുരം ∙ പിഎസ്‌സിയുടെ എഴുത്തുപരീക്ഷ നടന്ന ഇന്നലെയും ബാലരാമപുരത്ത് രാവിലെയും വൈകിട്ടും വാഹന ഗതാഗതം കുരുങ്ങി.
ഉച്ചയ്ക്കുശേഷം നടന്ന പരീക്ഷ എഴുതാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് കാറിലും ഇരുചക്ര വാഹനങ്ങളിലും ബസുകളിലും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്താൻ യാത്ര തിരിച്ചവരാണ് കരമന–കളിയിക്കാവിള ദേശീയപാതയിലെ Want to
gain access to all premium stories? Activate your premium subscription today * Premium Stories * Ad Lite Experience * UnlimitedAccess * E-PaperAccess ബാലരാമപുരം ∙ പിഎസ്‌സിയുടെ എഴുത്തുപരീക്ഷ
നടന്ന ഇന്നലെയും ബാലരാമപുരത്ത് രാവിലെയും വൈകിട്ടും വാഹന ഗതാഗതം കുരുങ്ങി. ഉച്ചയ്ക്കുശേഷം നടന്ന പരീക്ഷ എഴുതാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് കാറിലും ഇരുചക്ര വാഹനങ്ങളിലും ബസുകളിലും പരീക്ഷാ
കേന്ദ്രങ്ങളിലേക്ക് എത്താൻ യാത്ര തിരിച്ചവരാണ് കരമന–കളിയിക്കാവിള ദേശീയപാതയിലെ Want to gain access to all premium stories? Activate your premium subscription today * Premium Stories * Ad Lite
Experience * UnlimitedAccess * E-PaperAccess Already a subscriber? Sign in ബാലരാമപുരം ∙ പിഎസ്‌സിയുടെ എഴുത്തുപരീക്ഷ നടന്ന ഇന്നലെയും ബാലരാമപുരത്ത് രാവിലെയും വൈകിട്ടും വാഹന ഗതാഗതം കുരുങ്ങി.
ഉച്ചയ്ക്കുശേഷം നടന്ന പരീക്ഷ എഴുതാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് കാറിലും ഇരുചക്ര വാഹനങ്ങളിലും ബസുകളിലും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്താൻ യാത്ര തിരിച്ചവരാണ് കരമന–കളിയിക്കാവിള ദേശീയപാതയിലെ
കുപ്രസിദ്ധമായ ഗതാഗതക്കുരുക്കിൽ കുടുങ്ങിയത്. അടുത്തിടെ പരീക്ഷ നടന്ന ദിവസങ്ങളിലും ഇതുപോലെ തിരക്ക് അനുഭവപ്പെട്ടിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉള്ളവരാണ് പരീക്ഷാ കേന്ദ്രങ്ങളിലേക്കെത്താൻ
ബുദ്ധിമുട്ടിയത്. അതുപോലെ നെയ്യാറ്റിൻകര താലൂക്കിൽ നിന്ന് ജില്ലയിലെ മറ്റ് സ്ഥലങ്ങളിലേക്ക് പോയവരും കുടുങ്ങി. രാവിലെയും തിരികെ മടങ്ങിയപ്പോഴും പലരും കുരുക്കിൽപ്പെട്ടു. ദേശീയപാത ബാലരാമപുരം വരെ
നാലുവരി പാത ആക്കിയെങ്കിലും അതിനപ്പുറം ഇതുവരെ പണി ആരംഭിക്കാത്തതാണ് ഉദ്യോഗാർഥികളെയും ഇവരോടൊപ്പം യാത്ര ചെയ്ത ബന്ധുക്കളെയും വലച്ചത്. ബാലരാമപുരത്തെ ഗതാഗതക്കുരുക്ക് അറിയാവുന്നവർ പലരും നേരത്തെതന്നെ
യാത്ര ആരംഭിച്ചതിനാൽ ഇതിൽ കുടുങ്ങാതെ കടന്നു. ADVERTISEMENT അല്ലാത്തവരാണ് കുടുങ്ങിയത്. പരീക്ഷ ഒരേ സമയം അവസാനിച്ചതിനാൽ എല്ലാ കേന്ദ്രങ്ങളിലും നിന്ന് ഉദ്യോഗാർഥികൾ ഒരേ സമയം റോഡിലേക്ക്
ഇറങ്ങിയതോടെ വൈകിട്ട് ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു. ഇത് പരിഹരിക്കാൻ പൊലീസ് കിണഞ്ഞ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബാലരാമപുരത്തെ ട്രാഫിക് കുരുക്ക് പരിഹരിക്കാൻ അധികൃതർ ഇതുവരെ നടപടി
സ്വീകരിക്കാത്തതിനെതിരെ യാത്രക്കാർക്കും നാട്ടുകാർക്കും ഇടയിൽ പ്രതിഷേധമുണ്ട്.